2011 ജനുവരി 28, വെള്ളിയാഴ്‌ച




കലൈജ്ഞര്‍ക്കു വണക്കം!

ഒരു കാലഘട്ടത്തില്‍ തമിഴ് സിനിമകളിലെല്ലാം എം.ജി.ആര്‍ തരംഗമായിരുന്നു. തമിഴ് നാട്ടിലെ പൊതുജനങ്ങളെ മൊത്തം സിനിമയിലൂടെ  കയ്യിലെടുത്ത നേതാവാണെന്ന് എം.ജി.ആറെ പറയാം. സിനിമകളിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പരത്തിയും സ്വയം പുകഴ്ത്തിയും അധികാരത്തിലേറിയ വ്യക്തിയാണ്. പാവങ്ങളുടെ രക്ഷകനായി അഭിനയിച്ച പല കഥാപാത്രങ്ങളിലൂടെയും എം.ജി.ആര്‍  താരാപദവിയിലേക്ക് ഉയര്‍ന്നു. ദ്രാവിഡ മുന്നേറ്റത്തിന്റെ ജിഹ്വകളായിരുന്ന എം.ജി.ആറിന്റെ സിനിമകളില്‍ പലതും. ഒന്നിനു പുറമെ മറ്റൊന്നായി ചലച്ചിത്ര വിജയങ്ങള്‍ എം.ജി.ആറിനു രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി. എന്നാല്‍ എം.ജി.ആറിന്റെ മരണശേഷം സിനിമ രംഗത്തിലേ ഇത്ര  സ്വാധീനം വേറെ ആര്‍ക്കും കിട്ടിയില്ലെന്നു പറയാം.
എന്നാല്‍ നമ്മുടെ കരുണാനിധി(അങ്ങിനെ പറയാന്‍ പറ്റില്ല, കലൈജ്ഞര്‍) ക്കു അങ്ങു കേറി അഭിനയിക്കാനൊന്നുമാവില്ല. എന്നിരുന്നാലും തമിഴമ്മാരെ സ്വാധീനിക്കാന്‍ സിനിമ രംഗം തന്നെ നല്ലതെന്നു മനസ്സിലാക്കി. തമിഴ് സിനിമാരംഗം ലൈജ്ഞര്‍ തന്നെ പിടിച്ചട
ക്കികൊണ്ടിരിക്കുകയാണെന്നു പറയാം. കലൈജ്ഞര്‍ എഴുതിയ കഥ, സിനിമ നിര്‍മ്മിക്കുന്നത് സണ്‍ ടി.വി കലാനിധി മാരന്‍(കലൈജ്ഞര്‍ സഹോദരി പുത്രന്‍). സണ്‍ നെറ്റ് വര്‍ക്കിന്റെ കുറച്ചു ചാനലുകളും റേഡിയേ ചാനലുകളും ഉണ്ട്. ഒരിക്കല്‍ മൂത്ത രണ്ടു മക്കള്‍ സണ്‍ ടി.വിയുടെ പേരില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ കലൈജ്ഞര്‍ വേറെ ഒരു ചാനല്‍ ഉണ്ടാക്കി വീതിച്ചുകൊടുത്തു.(കലൈജ്ഞര്‍ ടി.വി)കൂടാതെ ദിനപത്രവും വാരികകളും ഉണ്ട്.
സിനിമ രംഗത്തിലുള്ള മിക്ക നടന്മാരെയും കലൈജ്ഞറിന്റെ കൂടെ നിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല എഴുത്തുകാരെയും കവികളും  ഉണ്ട്. സ്വതന്ത്ര്യ എഴുത്തുകാര്‍ തമിഴ് നാട്ടില്‍ കുറവാണ്. (ചാരുനിവേദിതയെ പോലുള്ളവര്‍ മാത്രം) നമ്മുടെ കാപ്റ്റന്‍ സര്‍ (വിജയ് കാന്ത്) അമ്മയുടെ കൂടെയാണ്(ജയലളിത).
തമിഴകം പിടച്ചടക്കണമെങ്കില്‍ സിനിമ തന്നെ ശരണം
NB: കമല്‍ ഹാസനെ കേരളത്തില്‍ വെച്ച് നമ്മള്‍ ആദരിച്ചു. പകരം ഇന്നസെന്റിനെ തമിഴ്‌നാട്ടില്‍ ഏപ്രില്‍ ഒന്നില്‍ ആദരിക്കും.



2010 ജൂലൈ 19, തിങ്കളാഴ്‌ച


നെറ്റ് ബ്രൗസിംഗിന് ഇനി എപ്പിക്കും.
അങ്ങിനെ  ആദ്യമായി ഇന്ത്യന്‍ നിര്‍മ്മിതമായ ഒരു ബ്രൗസറും എത്തി എപിക് . മോസില്ല ഫയര്‍ഫോക്‌സ് അടിസ്ഥാനമാക്കി  പ്രവര്‍ത്തിക്കുന്ന വെബ് ബ്രൗസിംഗ് സോഫ്റ്റ് വെയറാണിത്. ഇത് ഡെവലപ് ചെയതത് ബാഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്റ്റ് വെയര്‍ കമ്പനിയായ ഹിഡന്‍ റിഫ്‌ളക്‌സാണ്.
പ്രതേകതകള്‍:  -
12 ഭാഷകളില്‍ വെബ് സെര്‍ച്ച് ചെയ്യാം.
 ഇന്‍ ബിറ്റ് ആന്റി വൈറസ് സംവിധാനം ഉണ്ട്  അതുകൊണ്ട് ആന്റി വൈറസ് വേറെ വേണ്ട.
ഇമെയില്‍ തുടങ്ങിയവ സ്വന്തം ഭാഷയിലും സുഗമമായി ചെയ്യാം
അനാവിശ്യ സൈറ്റുകളെ തിരിച്ചറിയാനാകും
മറ്റ് ബ്രൗസറുകളെക്കാള്‍ 1500ലധികം സൗകര്യങ്ങളാണ് ഇതിലുള്ളത്
പ്രധാന വാര്‍ത്തകള്‍ ലഭ്യമാകുന്ന ഹോം പേജ്
സൈഡ് ബാറുകളില്‍ ഇമേജ്,വീഡിയോ.... തുടങ്ങിയ ശേഖരിക്കാനും എഡിറ്റ് ചെയ്യുവാനും സാധിക്കും.
    ഇനി വൈകിക്കേണ്ട ഇപ്പോള്‍ തന്നെ തുടങ്ങിക്കോളൂ....

  http://www.epicbrowser.com/

2010 ജൂലൈ 6, ചൊവ്വാഴ്ച

ഒരു സുഹൃത്തിന്റെ മെയില്‍ വായിച്ചപോള്‍ നല്ലതെന്ന് തോന്നി അതുകൊണ്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു

പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം????

അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.

2010 ഏപ്രിൽ 6, ചൊവ്വാഴ്ച

ഡിസംബര്‍ 11ന് എസ്.ഐ.ഒ സംസ്ഥാന സമ്മേളനം മൂന്ന് സ്ഥലങ്ങളില്‍ കോഴിക്കോട്: എസ്.ഐ.ഒവിന്റെ സംസ്ഥാന സമ്മേളനം ഡിസംബര്‍ 11ന് തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഒരേസമയം നടക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് സ്ഥലങ്ങളില്‍ ഒരേസമയം നടക്കുന്ന സംസ്ഥന സമ്മേളനം എന്ന ഏറ്റവും പുതിയ രീതി ഇതിലൂടെ കേരളത്തിന് എസ്.ഐ.ഒ പരിചയപ്പെടുത്തും. ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടായിരിക്കും മൂന്ന് സ്ഥലങ്ങളിലും ഒരേസമയം സമ്മേളനം സംഘടിപ്പിക്കുന്നത്. ഏറെ സര്‍ഗാത്മകമായ സംഭാവനകള്‍ കേരളീയസമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും നല്‍കിയ ഈ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മറ്റൊരു അതുല്യമായ സംഭാവനയായിരിക്കും ഈ അപൂര്‍വ്വ ശൈലിയിലുള്ള അതിന്റെ സമ്മേളനം. കോഴിക്കോട് കടപ്പുറത്തും തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ മൈതാനത്തും തിരുവനന്തപുരം ചന്ദ്രശേഖര്‍ സ്റേഡിയവുമായിരിക്കും കേരളത്തിലെ വിദ്യാര്‍ഥികളുടെ ചരിത്ര സംഗമത്തിന് സാക്ഷിയാവുക. മൂന്ന് സ്ഥലങ്ങളിലായി നടക്കുന്ന വിദ്യാര്‍ഥി റാലികളില്‍ അമ്പതിനായിരം പേരും സമ്മേളനത്തില്‍ ഒരുലക്ഷം പേരും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യാഥിതി തിരുവനന്തപുരത്തു നിന്നും ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ കോഴിക്കോട് നിന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് തൃശൂരില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനങ്ങളെ ഒരേസമയം അഭിസംബോധന ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ ക്രമത്തെ സമഗ്രമായി വിലയിരുത്തുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന എജ്യുക്കേഷന്‍ കോണ്‍ഗ്രസ്, കാമ്പസുകളില്‍ രൂപപ്പെടുന്ന നവരാഷ്ട്രീയ പ്രവണതകളെ പരിചയപ്പെടുത്തുന്ന സംഗമം, സംസ്ഥാന കാമ്പസ് ജാഥ, മാഗസിന്‍ പ്രകാശനം, മെഡിക്കല്‍ പൊതുവേദി പ്രഖ്യാപനം, ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്വല്‍, ഷോര്‍ട്ട് ഫിലിം പ്രകാശനം, ഗാന കാസറ്റ് പ്രകാശനം, ടീന്‍സ്മീറ്റ്, ഹയര്‍സെക്കണ്ടറി കോണ്‍ഫറന്‍സ്, വെബ്പോര്‍ട്ടല്‍ പ്രകശനം, ദലിത് വിദ്യാര്‍ഥി ഐക്യദാര്‍ഢ്യ സമ്മേളനം, സെമിനാറുകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കര്‍മശേഷിയും ജനകീയ ഫണ്ടും ഉപയോഗിച്ചുള്ള 25 ലക്ഷം രൂപയുടെ സേവന പദ്ധതികള്‍ക്ക് മന്ത്രി എം.എ ബേബി തുടക്കം കുറിച്ചതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

2010 മാർച്ച് 25, വ്യാഴാഴ്‌ച

                   G{]n 22 temI `ua Zn\w :)
         “\½psS `qansb \ap¡v c£n¡mw
                        Fkv.sF.HtIcf
BtKmf Xm]\s¯çdn¨  Nne ASnkvYm\ hnhc§vÄ ChnsS hmbn¡mw
ലോക ശരാശരി താപമാന വ്യതിയാനം 1850 മുത 2006 - 1961–1990 Àjങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നു
ഭൌമോപരിതല താപ ശരാശരിയിലെ വ്യതിയാനങ്ങള് 1995 മുതല് 2004 വരെ - 1940 മുതല് 1980 വരെയുള്ള Àjങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നു
ഭൌമോപരിതലത്തിന് അടുത്തുള്ള hmbphntâbpwസമുദ്രങ്ങളുടെയു ശരാശരി താപനിലയി കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള À²നവിനെയും À²നവി തുടÀ¨യെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങളെയുമാണ് '''ആഗോളതാപനം''' എന്നുപറയുന്നത്.
                          കാരണങ്ങÄ
മാനുഷികപ്രവÀ¯നങ്ങÄ കൊpw മറ്റു പ്രകൃത്യാലുള്ള കാരണങ്ങള്കൊpw ഹരിതഗൃഹവാതകങ്ങളായ കാര്ബണ് ഡൈ ഓക്സൈഡ്മീഥേന്നൈട്രസ് ഓക്സൈഡ്തുടങ്ങിയവയുടെ ഭൂമിയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്ദ്ധിക്കുന്നുസൂര്യനില് നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിsâ പ്രതിഫലനത്തെ  വാതകങ്ങള്തടയുകയും ഭൂമിയിലെ താപനില വര്ദ്ധിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തില് ഭൌമോപരിതലത്തിനോടു ചേര്ന്നുള്ള വായൂപാളിയുടെ ശരാശരി താപനില 0.74 [±] 0.18 സെത്ഷ്യസ്,  1.3 ± 0.3ഫാരന്‍‌ഹീറ്റ് കഴിഞ്ഞനൂറ്റാണ്ടില് വര്ദ്ധിച്ചുâÀഗവണ്മെâv പാ\ ¬ ക്ലൈമറ്റ് ചേâv (.പി.സി.സിയുടെ നിഗമന പ്രകാരം, "20-ആം നൂറ്റാണ്ടിsâ മദ്ധ്യം മുതല് m ആഗോളതാപ വര്ദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിര്മ്മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവില് m വര്ദ്ധനയാണ്,"
 ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതലപാളിയിലും താഴ്ന്ന പാളികളിലും ഉള്ള താപനില ഉയര്ത്തുന്നുപ്രകൃതിയിലെ സ്വാഭാവികമാറ്റങ്ങളായ സൗര വ്യതിയാനംഅഗ്നിപര്വ്വതങ്ങÄ തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിനു ap¼ മുത 1950 വരെ ആഗോളതാപനത്തി ഒരുചെറിയ പങ്കുണ്ടെങ്കിലും, 1950 മുത ഇവയ്ക്ക് ഒരു ചെറിയ തണുപ്പിക്ക സ്വാധീനമാണ് അന്തരീക്ഷത്തി ഉള്ളത് പ്രാഥമിക നിഗമനങ്ങള് പ്രധാനവ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരുമെങ്കിലും അംഗീകരിച്ചിരിക്കുന്നു നിഗമനങ്ങളെനിരാകരിക്കുന്ന ഏക ശാസ്ത്രീയ സൊസൈറ്റി  അമേരിക്കന് അസോസിയേഷന് ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ് ആണ്.
ചുരുക്കം ചിലÀ  ആഗോളതാപനത്തി  പഠനങ്ങളിലെ ചില ഭാഗങ്ങളുമായി വിയോജിക്കുന്നുമാനുഷികപ്രവര്ത്തനങ്ങÄ മൂലം 1750 മുതÂഅന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവി ഗണ്യമായ വര്ദ്ധനയുണ്ടായിട്ടുണ്ട്ഫോസി ഇന്ധനങ്ങളുടെ ഉപയോഗമാണ്കാര്¬ഡയോക്സൈഡിsâ വര്ദ്ധനക്ക് കാരണമായതെങ്കി കൃഷിയോടനുബന്ധിച്ചുള്ള പ്രവര്ത്തനങ്ങളാണ് മീഥേന്നൈട്രസ് ഓക്സൈഡ് എന്നിവയുടെവര്ദ്ധനക്ക് പ്രധാനകാരണംകൃഷിസ്ഥലങ്ങളി നിന്നും കന്നുകാലികളി നിന്നും മീഥേന് ഉല്‍‌പാദിപ്പിക്കപ്പെടുന്നു v.
                          ഫലങ്ങÄ
ആഗോളതാപനത്തി  ഫലമായി ഉയര്ന്ന ചൂടി 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്ഇതുമൂലം സമുദ്രജലം 3000 മീറ്റÀ ആഴത്തി Âവരെ ചൂടുപിടിക്കുന്നുഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വര്ദ്ധിക്കുന്ന ജലം സമുദ്രനിരപ്പി Â കാര്യമായ ഉയര്ച്ചക്ക് കാരണമാകുന്നുകൂടാതെ ധ്രുവങ്ങളി Â മഞ്ഞും ഹിമാനിയും(ഗ്ലേസിയര്ഉരുകുന്നതിനും ഇത് കാരണമാകുന്നു.
1961 മുത Â 2003 വരെയുള്ള കണക്കുകളനുസരിച്ച് ശരാശരി ഓരോ വര്ഷവും 1.8 മില്ലീമീറ്റര് വീതം സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. 1993 മുതല് 2003 വരെ ഇത്വളരെയധികമാണ് (ദ് ഹിന്ദു യങ് വേള്ഡ് - 2007 ഒക്ടോബര് 26 - ദില്ലി ഏഡിഷന് - താള് 1 Climes, they are a changing എന്ന തലക്കെട്ടി Â രവി ചെല്ലം എഴുതിയലേഖനം)
 മഴകാറ്റ്സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയി Â കാര്യമായ മാറ്റങ്ങള് ആഗോളതാപനം മൂലം വ്യാപകമായി കാണുന്നുകൂടാതെ ഹീറ്റ് വേവ്സ്,വെള്ളപ്പൊക്കംട്രോപ്പിക്ക ചക്രവാതങ്ങളുടെ വര്ദ്ധിച്ച തീവ്രത , കനത്ത മഴ എന്നിങ്ങനെ അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങളും കാണുന്നു.
മനുഷ്യരടക്കമുള്ള മിക്ക ജീവജാലങ്ങള്ക്കും  കാലാവസ്ഥാമാറ്റങ്ങള് പ്രതികൂലമായാണ് ഭവിക്കുന്നത്കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാര്ഷികവിളകളേയുംദോഷകരമായി ബാധിക്കുന്നുസമുദ്രനിരപ്പിലുള്ള ഉയര്ച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു.ഉത്ഭവസ്ഥാനത്തെ ഹിമാനികള്ഉരുകിത്തീരുന്നതിനാല് ഗംഗയടക്കമുള്ള മഹാനദികളുടെ നിലനിÂപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.
ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവര്ത്തനങ്ങളും മനുഷ്യന് നിര്ത്തിവച്ചാ ÂIqടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെല്‍‌ഷ്യസ് ഉയര്ച്ച അടുത്തരണ്ടു ദശാബ്ദങ്ങളില് താപനിലയില് ഉണ്ടാകുമെന്ന് പഠനങ്ങള് സൂചിപ്പിക്കുന്നു
ആഗോളതാപനത്തെത്തുടര്ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ദരിദ്രരി Â ദരിദ്രരെയായിരിക്കും ഏറ്റവും കൂടുത Âബാധിക്കുകയെന്ന് അന്താരാഷ്ട്ര പാരിസ്ഥിതികവിദഗ്ദരടങ്ങുന്ന âÀ ഗവണ്മâv പാന ഫോര് ക്ലൈമെറ്റ് sNbv©nsâ (Intergovernmental Panel on Climate Change) പുതിയ റിപ്പോര്ട്ടി പറയുന്നു.“വികസിതരാജ്യങ്ങളിലേതുള്പ്പെടെയുള്ള ദരിദ്രനാരായണന്മാരായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള് ഏറ്റവും അനുഭവിക്കുക” IPCC ചെയര്മാന് ശ്രീ.രാജേന്ദ്ര പചോറി അഭിപ്രായപ്പെട്ടു.
 റിപ്പോÀ«nലെ പ്രധാന sത്തലുകÄ
ആഫ്രിക്കയിലെ 75-250 ദശലക്ഷം ജനങ്ങള് 2020 ഓടെ വെള്ളമില്ലാതെ വലയും
കിഴക്ക് തെക്കുകിഴക്ക് ഏഷ്യയില് കാര്ഷിക ഉല്‍‌പ്പാദനത്തി Â 20% വര്ദ്ധനയുണ്ടാവുമെങ്കിലും,          മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉല്‍‌പ്പാദനം 30% വരെകുറയും
ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കന് രാജ്യങ്ങളിലെ കൃഷിഭൂമി 50% കുറയും
* 20-30% മൃഗങ്ങളും വൃക്ഷലതാദികളും ഒന്നോ ഒന്നരയോ ഡിഗ്രി താപവര്ദ്ധനയുണ്ടായാ Â വംശനാശം നേരിടും
മഞ്ഞുപാളികളുടെ നാശം ജലദൌര്ലഭ്യത്തിനിടയാക്കും  
                                                                           പ്രസക്തി
ആഗോളതാപനത്തിന്റെ പ്രസക്തി കണക്കിലെടുത്താണ്  അമേരിക്കയുടെ മുന് വൈസ് പ്രസിഡണ്ട് Â ഗോറിനും,ഐക്യരാഷ്ട്രസഭയുടെ âÀ ഗവണ്മâv പാഫോÀ ക്ലൈമെറ്റ് sNbv©nനും 2007-ലെ സമാധാനത്തിനുള്ള നോബ സമ്മാനം Âകിയത്ആഗോളതാപനത്തെക്കുറിച്ചുള്ള പഠനങ്ങള്ക്കുംപ്രവÀ¯നങ്ങള്ക്കുമായിരുന്നു  പുരസ്കാരം.
                   ചെയ്യാവുന്ന കാര്യങ്ങÄ
കാÀമോട്ടോÀ സൈക്കിള് മുതലായ വ്യക്തിഗതവാഹനങ്ങള്ക്കു പകരം പൊതുഗതാഗതസംവിധാനങ്ങളോ,       സൈക്കിളുകളോ ഉപയോഗപ്പെടുത്തുകഅല്ലെങ്കിÂനടക്കുക.
അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങÄ നിÀത്തിയിടുക.
മറ്റുള്ളവരെ ബോധവ¡രിക്കുക
ഇതെല്ലാം ആഗോളതാപനം കുറക്കാനായി മനുഷ്യനു ചെയ്യാന് സാധിക്കുന്ന കാര്യങ്ങളാണ്.
                   സംഘടിതപ്രവÀ¯നങ്ങÄ
സമുദ്രജലത്തില് അയേണ് Ät^റ്റ് വിതറി ÂKകളുടെ വളÀ¨ ത്വരിതപ്പെടുത്തി കാÀ_ണ് ഡയോക്സൈഡിന്റെ അളവ് കുറക്കാനുള്ള  ലോഹാഫെക്സ് എന്നഒരു പദ്ധതിക്ക് ശാസ്ത്രജ്ഞÀ രൂപം കൊടുത്തിട്ടുണ്ട്